Popular Posts

പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്ടപെട്ടെങ്കിൽ ദയവായി പോസ്റ്റുകൾക്ക്‌ താഴെ കൊടുത്തിരിക്കുന്ന facebook, gplus ലിങ്കുകളിൽ ക്ലിക്ക് ചെയ്തു ഷെയർ ചെയ്യാൻ മറക്കല്ലേ...

Monday, October 27, 2014

ഇനി നിങ്ങൾക്കൂ പ്രതികരിക്കാം

കോഴിക്കോട് ഡൗൺ‐ടൗൺ കോഫി ഷോപ്പിന്റെ മറവിലുള്ള അനാശാസ്യകേന്ദ്രത്തിനെതിരെ പ്രതികരിച്ച യൂവമോർച്ച സമരത്തിനെ എതിർക്കൂന്നവർ മതവും ജാതിയും രാഷ്ട്രിയവും ഒരു നിമിഷം മാറ്റിവെച്ച് ഇതൊന്നൂ വായിക്കണം

സ്വകാര്യ ചാനൽ
പൂറത്ത്വിട്ട അനാശാസ്യരംഗത്തിന്റെ ദൃശ്യത്തിൽ നമ്മുടെ സ്വന്തക്കാരോ,ബന്ധൂക്കളോ ആയ പെൺകുട്ടികൾ ഉൾപ്പെട്ടെങ്കിൽ ഈ നിലപാടിൽ നമ്മുക്ക് ഉറച്ച് നിൽക്കാൻ സാധിക്കുമോ ?

കോർപ്പറേഷൻ അനുമതിയില്ലാത
െ പാർക്കിംങ് മൈതാനം റെസ്റ്റോറന്റാക്കി മാറ്റി മൂന്നുവശവും ഫള്ക്സ് ബോർഡുക ൾ ഉപയോഗിച്ച് ആറ് മീറ്റർ ഉയരത്തിൽ മറച്ച്വെച്ച് ചെടികൾക്കിടയിൽ ഇരിപ്പിടമൂണ്ടാക്കി അനാശാസ്യത്തിന് കൂട്ടുനിന്ന സ്ഥാപനത്തിനുനേരെ കണ്ണടക്കണമെന്നാണോ നിങ്ങൾ പറയൂന്നത്.

ഇവിടെ അനധിക്യതമായി സ്ഥാപിച്ച സിസി ടിവിയിലൂടെ ഈ അനാവശ്യരംഗങ്ങൾ ഓഫിസിലിരുന്ന് ദിവസവും കാണുന്ന സ്ഥാപന ഉടമകളേയാണോ നിങ്ങൾ പിൻന്തൂണയ്ക്കുന്നത് ?

നാളെ ഇത്തരം രംഗങ്ങൾ ഇന്റർനെറ്റിലുടെയും യൂ ട്യുബിലൂടെയും മാനഹാനി സംഭവിച്ച് നമ്മുടെ സഹോദരിന്മാരെ ആന്മഹത്യയിലേക്ക് തള്ളിവിടണോ ?

സ്വകാര്യചാനൽ പുറത്ത്വിട്ട ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പോലിസ് അന്വോഷിച്ച് സ്ഥാപനം പൂട്ടിക്കാൻ തയ്യാറാ കാത്തത് എന്താണ് ? ദ്യശ്യം കളവാണെന്ന് പറയുന്നവർക്കും പോലീസിനും 10 മിനിറ്റ്കൊണ്ട് സൈബർസെല്ലിനെ ഉപയോഗിച്ച് സത്യമോ അസത്യമോ എന്ന് തെളിക്കാൻ സാധിക്കില്ലെ.

ദൃശ്യം തെറ്റെങ്കിൽ ജനങ്ങൾ നൽക്കുന്ന ശിക്ഷ ഏറ്റുവാങ്ങാൻ ഞങ്ങൾ തയ്യാർ. സത്യമെങ്കിൽ ഈ സ്ഥാപനം അടച്ചുപൂട്ടിക്കാൻ നിങ്ങളും ഞങ്ങളോടൊപ്പം വരുമോ .

ഈ വാർത്ത പൂറത്ത്വിട്ടത് ചാനലൂകളാണ് എന്തേ ആരും അവർക്കെതിരെ നിഴമനടപടി സ്വാകരിക്കാത്തത്.യഥാർത്ഥ റസ്റ്റോറന്റിൽ നിന്നും റോഡിലിറങ്ങി 75 മീറ്റർ പുറകുവശത്ത് മറച്ചുകെട്ടിയ രഹസ്യകേന്ദ്രം എന്തിന് ?

ഐസ്ക്രിം പാർലർ ദൂരിതം പോലെ ഇനിയെരു കോഫിഷോപ്പ് ദുരിന്തത്തിലൂടെ അറിഞ്ഞ് നന്മുടെ സഹോദരിമ്മാരെ ദൂരന്തത്തിലേക്ക് തള്ളി വിടണോ ?

അവിടെ വന്ന ഒരൂ സഹോദരനെയോ,സഹോദരനെയോ വാക്കുകൊണ്ടുപോലൂം നോവിക്കാതെ അനാശാസ്യ കേന്ദ്രത്തിനെതിരെ ്ര പതികരിച്ച യൂവമോർച്ച എങ്ങെനെ സദാചാരപോലീസാകും ?

കോടീശ്വരൻമാരായ 5 ഉദ്യോഗസ്ഥൻമാർ നഷ്ടപ്പെട്ട മാനം വീണ്ടെടുക്കാൻ ലക്ഷങ്ങൾ വലിച്ചെറിഞ്ഞ് പല മാധ്യമങ്ങളെയും സംഘടനകളെയും കൈ പിടിയിലാക്കിയാലൂം സത്യം നാളെ പുറത്തുവരും ഞങ്ങൾക്ക ഇവിടെതന്നെ കാണും നമ്മുടെ അഭിമാനികളായ യൂവത്വത്തെയും സമൂഹത്തെയും സംരക്ഷിക്കാൻ 2

ഇനി നിങ്ങൾക്കൂ പ്രതികരിക്കാം


ചുംബനം

സോദരീ നീ മഴ നനഞ്ഞോടി വന്നപ്പോൾ അച്ചൻ നെറുകയിൽ
തന്ന ചുംബനത്തേക്കാൾ മധുരമുണ്ടായിരുന്നോ കാമുകൻ തന്ന
പ്രണയ ചുംബനത്തിന് ..???

നിന്റെ അമ്മ നിന്നെ ചേർത്ത് വെച്ച് കവിളിൽ തന്ന
മുത്തത്തിനേക്കാൾ മധുരമുണ്ടായിരുന്നോ സോദരാ പ്രണയിനി
തന്ന ചുംബനത്തിന് ...????
.
ഏതൊക്കെ രക്ഷിതാക്കൾ ആഗ്രഹിക്കുന്നുണ്ടാവും തന്റെ
മകളുടെ കവിളിൽ അന്യനൊരുത്തന്റെ ചുണ്ടുകൾ പതിയുന്നത്..???

സ്നേഹചുംബനമെന്ന് ശക്തിയുക്തം വാദിക്കുന്നവർ മറന്നു പോവുന്ന
ചില സത്യങ്ങളുണ്ട്

തന്റെ മകളുടെയോ സഹോദരിയുടെയോ ചുണ്ടിലൊരു ചുമ്പനം കൊടുക്കുന്ത്
ലാഘവത്തോടെ നോക്കി നിൽക്കാൻ നമുക്ക് കഴിയുമോ ...കഴിയില്ല ..!!!

പിന്നെയെന്തിനീ ആത്മ വഞ്ചന

പ്രണയം കൈമാറേണ്ടത് മനസ്സു കൊണ്ടല്ലേ അത് ശരീരം
കൊണ്ടാവുമ്പോൾ സ്ര്ഷ്ടിക്കുന്നത് വലിയൊരു സാമൂഹിക വിപത്താണ്

പണക്കൊഴുപ്പിന്റെ ഹുങ്കിൽ എന്തും ഫേഷനായി കാണുന്നവർ
പൊതുനിരത്തിൽ ചുംബിക്കട്ടെ

അച്ചൻ തൊടിയിലൊഴുക്കിയ വിയർപ്പിന്റെ കാശ് കൊണ്ട്
വിദ്യ നേടാനിറങ്ങിയ നിങ്ങൾ അവരെ അനുകരിക്കുമ്പോൾ
ഒരു മുഴം കഴറിലോ ഒരിറ്റു വിഷത്തിലോ ഒടുങ്ങിപോവുന്ന രണ്ട്
ജൻമങ്ങളുണ്ടാവും വീട്ടിൽ ...അവരെ ഓർക്കുക


LEADING FACEBOK COMMENT ABOUT KOZHIKKODU DOWN DOWN ANASHASYAM :സത്യത്തിൽ കോഴിക്കോട് യുവമോർച്ച നടത്തിയ സമരത്തെ എതിർക്കുന്നത് 5 വിഭാഗം ആളുകൾ ആണ്.
1)ഒരേ തൊഴിൽ ചെയ്യുന്നവർ
2) ഹോട്ടൽ സംഭവത്തിൽ സ്വന്തം കുടുംബത്തിലെ സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് അറിയാവുന്നവർ. ( യുവമോർച്ചയുടെ ഇടപെടൽ മൂലം വിവരം പുറത്തായാൽ ഉണ്ടാകുന്ന നാണക്കേട്‌ ഓർത്ത് )
3) അനാശാസ്യത്തെ അനുകൂലിക്കുന്ന പിമ്പുകൾ
4) ഹോട്ടലിലെ ഗുണഭോക്താക്കൾ
5) അന്ധമായ യുവമോർച്ച - വിരോധികൾ.


FB comment about the issue- ശശിയുടെയും നൻപന്റെയും സംസാര
ശകലങ്ങൾ..

ശശി : കോഴിക്കോട്
ഏതൊക്കെ പിള്ളാര് പബ്ലിക് ആയി എന്താന്ട്രോക്കെ ചെയ്തതിനു
ആരാന്ട്രോക്കെ ചേർന്ന് ഹോട്ടൽ തല്ലിപ്പൊളിച്ചു കേട്ടല്ലോ..

നൻപൻ (കടുത്ത സദാചാര വിരുദ്ധൻ) :
കുറെ സദാചാര പോലീസ് കാര് ഇറങ്ങിക്കോളും...സാമൂഹ്യ
വിരുദ്ധര്..തനി താലിബാൻ..
അല്ലെങ്കി പരസ്പര
സമ്മതത്തോടെ പിള്ളാര്
വല്ലോം ചെയ്യുന്നതിനു
ഇവൻമാർക്കെന്താ..
ശശി : അളിയാ അപ്പൊ നിന്റെ പെങ്ങടെ സമ്മതത്തോടെ ഞാൻ പബ്ലിക് ആയി അവളെ ചുംബിച്ചാലും കൊഴപ്പൊന്നുല്ല അല്ലെ... (ആയിരം ലഡ്ഡു പൊട്ട്യ ഭാവം)
നൻപൻ : ചെറ്റത്തരം പറയരുത് .. അവള്
തറവാട്ടിൽ പിറന്ന
കൊച്ചാ അമ്മാതിരി വൃത്തികേട്
ചെയ്യാനൊന്നും എന്റെ പെങ്ങളെ കിട്ടുകേലാ..
അങ്ങനെ വല്ലോം നടന്നാൽ
നിന്നേം കൊല്ലും അവളേം കൊല്ലും


facebook comment:courtesy

DOWN TOWN കഫെയിൽ ചെന്ന

ജോയ് മാത്യു: കഴിക്കാനെന്തുണ്ട്?

സപ്പ്ലയർ: പഫ്സ്, കട്ട്ലെറ്റ്, റോൾസ്‌, ചായ, കാപ്പി, ജ്യൂസ്‌....!

ജോയ് മാത്യു: പബ്ലിസിറ്റി ഇല്ലേ? കഴിഞ്ഞോ..??

സപ്പ്ലയർ: പബ്ലിസിറ്റി.. പക്ഷെ നെഗറ്റിവെ ഉള്ളു... പക്ഷെ ചൂടോടെ തരാം.

ജോയ് മാത്യു: ഹാഹ്.. അതെങ്കിൽ അത്, 2 ഫുൾ പ്ലേറ്റ് എടുത്തോ.. കുറച്ചു ദിവസമായി ഇത്തിരി പബ്ലിസിറ്റി കഴിച്ചിട്ട്. വിശന്നു കുടൽ കരിയുന്നു.

സപ്പ്ലയർ: അവിടേ,, ജോയ് മാത്യു സാറിന്റെ ടാബിളിൽ 2 ഫുൾ പ്ലേറ്റ് ഡൌണ്‍ ടൌണ്‍ സ്പെഷ്യൽ നെഗറ്റീവ് പബ്ലിസിറ്റി.....!!!

ജോയ് മാത്യു: ആഹ് പയ്യൻസ്, ഒരു ഫുൾ പ്ലേറ്റ് മാറ്റി വച്ചേക്ക്, നമ്മുടെ ആഷിഖ് അബു ചിലപ്പോ വരും.. അവനും അതെ ഭയങ്കര ഇഷ്ടാ ഈ സാധനം. അപ്പൊ എല്ലാ മാനവിക, ബൌധിക, ഉത്തരാധുനിക, ബുദ്ധി ജീവികളും വരൂ, നമുക്ക് ആഘോഷിക്കാം..!

പ്രതികരിക്കുക, നമ്മുടെ കാശ് കൊണ്ട് വളര്ന്നു നമുക്ക് നേരെ കുരക്കുന്ന ഈ സെലെബ്രിടി ധാര്ഷ്ട്യതിനെതിരെ..!!!courtesy Rajesh nair

കൊച്ചിയിലെ " ഉമ്മകളിക്ക് " മുന്‍‌കൂര്‍ അഭിവാദ്യങ്ങള്‍

KERALAM BHRAANTHALAYAMO...??? TOP CFACEBOOK COMMENT ABOUT KISS MEETTING IN KOCHI

കൊച്ചിയിലെ " ഉമ്മകളിക്ക് " മുന്‍‌കൂര്‍ അഭിവാദ്യങ്ങള്‍
ഒന്ന് രണ്ടു കാര്യങ്ങള്‍ കൂടി ഉണ്ടെങ്കില്‍ ചുംബന പരിപാടി ഹിറ്റ്‌ ആക്കി കളയാം
1) വരുന്ന കമിതാക്കള്‍ അവരുടെ രക്ഷിതാക്കളെ ഒപ്പം കൂട്ടി വരിക ....എന്നിട്ട് ചുംബന മഹത്വം അവരെ പറഞ്ഞു മനസിലാക്കിക്കുക ..ഇത്തരം കലാ പരിപാടികള്‍ നടത്താന്‍ സ്വന്തം വീട്ടില്‍ തന്നെ സൌകര്യം ചെയ്തു കൊടുക്കാന്‍ ഉള്ള ബോധവല്‍ക്കരണ ക്ലാസ്സ്‌ നടത്തിപ്പുകാര്‍ എടുത്തു രക്ഷിതാക്കളെ ബോധവാന്മാര്‍ ആക്കുക ..
NB* - ( പുറമേ പോയാല്‍ ആല്ലേ പ്രശനം ഉള്ളൂ )..
2 ) ചുംബനം കൊടുക്കുന്നത് / മേടിക്കുന്നത് മകനോ മകളോ ആരുമാവട്ടെ . ചുംബനത്തിന്റെ വീഡിയോ എടുത്തു കുടംബസമേതം ഇടക്കിടക്ക് കാണുക ..അതിന്റെ മഹത്വം ഇടക്കിടക്ക് ബോധ്യപ്പെടാന്‍ അത് സഹായിക്കും . നിലവിലുള്ള തെറ്റ് കുറ്റങ്ങള്‍ തിരുത്തിക്കാനും ഇത് സഹായിക്കും .
3 )കല്യാണം കഴിഞ്ഞവര്‍ക്ക് ഒരു തരത്തിലും പ്രവേശനം അനുവദിക്കരുത് ..
4 ) പ്രണയിക്കുന്നവര്‍ക്ക് പരസ്പരം മനസിലാക്കാന്‍ ചുംബനം കൊണ്ടല്ലാതെ മറ്റൊന്ന് കൊണ്ടും സാധിക്കില്ല എന്ന് ആയിരിക്കണം മുദ്രാവാക്യം ....
5 ) ചുംബനം ഇല്ലാതെ പ്രണയം ഇല്ല ...ചുംബനത്തില്‍ തുടങ്ങി അങ്ങിനെ ....അങ്ങിനെ......ആ ..അവസാനം കിടന്നു മോങ്ങിയാല്‍ സംഘാടകര്‍ ഉത്തരവാദി ആയിരിക്കുന്നതല്ല എന്ന് കൂടി ഓര്‍മ്മിപ്പിക്കുന്ന അന്നൌസ്മെന്റ് ഇടയ്ക്കിടയ്ക്ക് മുഴങ്ങണം . അങ്ങനെ പരിപാടി വന്‍വിജയം എന്ന് പറഞ്ഞു കൊണ്ട് അവസാനിപ്പിക്കാവുന്നതാണ് ..
6 ) ഈ കലാപരിപാടി ലൈവ് ആയി കാണിക്കാന്‍ സകലമാന ചാനലുകാരെയും ക്ഷണിക്കുക ... ജയ് ഹിന്ദ്‌ ചാനലിനെ ബഹിഷ്കരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം ... കാരണം അവര്‍ക്ക് ചുംബനത്തിന്റെ വിലയാറില്ല .. ബ്ലഡി ഫൂള്‍സ്
സാക്ഷര കേരളം നീണാള്‍ വാഴട്ടെ ...
[ ഉമ്മ പ്രതിഷേധം നടത്തുന്ന ചുംബന സകലവിധ അനുരാഗികള്‍ക്കും വിപ്ലവ അഭിവാദ്യങ്ങള്‍ .. ] !!


ഇടതു പക്ഷ നേതാവിന്റെ നെത്വതിൽ നടക്കുന്ന കൊച്ചിയിലെ പരസ്യ ചുമ്പന സമരം ഇതൊന്നും അറിയാതെ കൊച്ചിയിൽ എത്തുന്ന ഒരു പര്ട്ടിയിലും പെടാത്ത സാധാരണക്കാരായ അമ്മയ്ക്കും അച്ഛനും കുട്ടികള്ക്കും കാണാതിരിക്കാൻ ഉള്ള സാധന്ത്ര്യവും ഉണ്ട് ..എന്ന് പറഞ്ഞാല ഒരു പൊതു സ്ഥലത്ത് എത്തുന്ന ഒരാൾക്ക്‌ സമൂഹം ലൈങ്കിക ചേഷ്ടകൾ അല്ലങ്കിൽ ലൈന്കിഗ അരാജകം എന്ന് കരുതുന്ന കാര്യങ്ങൾ കാണാതിരിക്കാൻ .. കാണിക്കുന്ന്വർക്ക് എതിരെ പരാതി പെടാനുള്ള സ്വാതന്ത്ര്യം ഉണ്ട് ....പരസ്പരം ഒരു ആണും പെണ്ണും കൈമാറേണ്ട ഉമ്മ വയ്ക്കൽ ഒരു സമരം ആയി ആരൊക്കെയോ വെല്ലു വിളിച്ചു കൊച്ചിയിൽ എത്തുന്ന ആയിര കണക്കിന് പേരുടെ മുൻപിൽ വച്ചു നടക്കുമ്പോൾ അത് കാണാതെ ഇരിക്കാൻ ..അല്ലെങ്കിൽ അത് അവിടെ അങ്ങനെ പുബ്ലിക് ആയി നടത്താതിരിക്കാൻ ..അല്ലെങ്കിൽ അതിനെതിരെ പരാതി പെടാൻ അധിക്കാരം എല്ലാവര്ക്കും ഉണ്ട് .....അല്ലെങ്കിൽ പിന്നെ നാളെ ഏതു വിധ ലൈങ്കിക കാര്യങ്ങളും പുബ്ലിക് ആയി നടത്താൻ അധിക്കാരം ഉണ്ട് എന്ന് പറഞ്ഞു കൊച്ചി മൈതാനത്ത് നടത്തിയാൽ കേരളം എങ്ങോട്ട് പോകും ...? അധപതനത്തിലേക്ക് തന്നെ അല്ലെ പോകുക ഉള്ളൂ 

Saturday, September 13, 2014

ഏഷ്യാനെറ്റിലെ ന്യൂസ്‌ വായനക്കാരിയുടെ ആധി!

കേരളത്തിലെ സമൂഹിക ജീവിതത്തിൽ വ്യക്തമായ കാഴ്ചപ്പാടുള്ള ഏക സ്വയം പ്രഖ്യാപിതാ വനിതാ ഈ സ്ത്രീയെ കയർ ഊരി വിട്ടിരിക്കുന്ന ഏഷ്യാനെറ്റും. 

കശ്മീർ പ്രളയത്തിൽ മുങ്ങി കിടക്കുന്നു..
തോടുകളായ കശ്മീരിലെ വീഥികളിലൂടെ ജഡങ്ങൾ ഒഴുകി നടക്കുന്നു.
ഭക്ഷണമോ വെള്ളമോ കിട്ടാതെ ഏകദേശം 2.9 ലക്ഷം പേർ ഇപ്പോഴും പലയിടങ്ങളിൽ കുടുങ്ങി കിടക്കുന്നു. .
ഇന്ത്യ കണ്ട ഏറ്റവും വലിയ ഈ ദുരന്തത്തിൽ തീര്ത്തും ദുഷ്കരമായ സ്ഥിതികളിലൂടെ നമ്മുടെ എല്ലാ സേന വിഭാഗങ്ങളും വീര ജവാന്മാരും സ്വന്തം ജീവൻ പോലും പണയം വച്ച് അവരെ രക്ഷിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യ ഇത് വരെ കണ്ടിട്ടില്ലാത്ത വിധത്തിൽ ആർമി നടത്തുന്ന രക്ഷാപ്രവർത്തനത്തെ നിയന്ത്രിക്കുന്ന കേന്ദ്ര സര്ക്കാരിനെ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ രാജ്യം അഭിനന്ദിക്കുമ്പോൾ പ്രളയത്തിൽ മുങ്ങിയവരെ രക്ഷിക്കാൻ കേന്ദ്ര സർക്കാർ അമിത ഉത്സാഹം കാണിക്കുന്നില്ലേ എന്നാണു ഏഷ്യാനെറ്റിലെ ന്യൂസ്‌ വായനക്കാരിയുടെ ആധി!
കേന്ദ്ര സർക്കാർ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുണ്ടോ എന്നും അവൾക്കറിയണം.
അതാണ്‌ ഇന്നത്തെ ഏഷ്യാനെറ്റിലെ ചർച്ചാ വിഷയം!
രാജ്യത്തിൻറെ ഒരു ഭാഗം ദുരന്തത്താൽ കഷ്ടപ്പെടുമ്പോഴും രാജ്യം രക്ഷാപ്രവർത്തനത്തിൽ മുഴുകിയിരിക്കുമ്പോഴും ഈ ചാനൽ കുറുക്കന്മാരുടെ കണ്ണുകൾ ഒഴുകി നടക്കുന്ന ജഡങ്ങളിലോ അവരെ നഷ്ടപ്പെട്ടവരുടെ വേദനയിലോ അല്ല മറിച്ചു ഭൂരിപക്ഷം നേടി സുസ്ഥിരവും കൃത്യതയും വേഗതയും നിറഞ്ഞ ഭരണം കാഴ്ച വയ്ക്കുന്ന സര്ക്കാരിനെ എങ്ങിനെ വിമർശിക്കാം എന്നതിലാണ്.
ഏഷ്യനെറ്റ് പറയൂ ദിവസങ്ങളോളം ദുരന്തത്തിൽ മുങ്ങി ഭക്ഷണമോ വെള്ളമോ കിട്ടാതെ മരണ മുഖത്ത് മുങ്ങികിടക്കുന്നവരെ രക്ഷിക്കാൻ സർക്കാർ അമിത ഉത്സാഹം അല്ലാതെ പിന്നെ എന്താണ് കാണിക്കേണ്ടത്?
അതോ നിങ്ങളുടെ സ്റ്റുഡിയോകളിൽ ചൊറി കുത്തി പുണ്ണാക്കുന്ന ചർച്ചകളിൽ പങ്കെടുക്കണോ?
ആ പാവങ്ങളെ രക്ഷിച്ചിട്ടു പോരെ നിങ്ങളുടെ ഈ നശിച്ച വിസ്താരങ്ങൾ? .

Thursday, August 21, 2014

എവിടെ കേരളത്തിലെ മാധ്യമങ്ങള്‍



നൂറുകണക്കിന് ആളുകളെ ജീവനോടെത്തന്നെ കുഴിച്ചുമൂടി!!!.ജീവന്‍ രക്ഷിക്കുവാനായി ആയിരങ്ങള്‍ സിഞ്ചാര്‍ മലനിരകളില്‍ അഭയംതേടി.ജീവന്‍ രക്ഷിക്കുവാനുള്ള പരക്കം പാച്ചിലില്‍ തങ്ങളുടെ ജീവന്‍റെ ജീവനായ കുട്ടികളെ രക്ഷിക്കുവാന്‍ സ്വന്തം കൈത്തണ്ട മുറിച്ച് ചോര കൊടുത്ത് കുട്ടികളുടെ ജീവന്‍ നിലനിര്‍ത്തി!!!!.സ്നേഹമുള്ള ആങ്ങളമാര്‍ കൈയില്‍ കിട്ടിയ സ്ത്രീകളെയെല്ലാം ബലാല്‍സംഗം ചെയ്തും,കഴുത്ത് മുറിച്ചും കൊന്നു തള്ളുന്നു.ലോക ചരിത്രത്തില്‍ സമാനതകളില്ലാത്ത പീഡനങ്ങള്‍ !!!!!

ഇറാക്കില്‍ ക്രിസ്ത്യന്‍ പെണ് കുട്ടിയെ sex slave ആയി ഉപയോഗിക്കുന്നു .......നമ്മള്‍ ഇത് ഷെയര്‍ ചെയ്യണം ...കാരണം നാളെ ഇത് നമ്മള്‍ക്ക് നേരെയും വരാം ...

മതം മാറാന്‍ അന്ത്യശാസന; യസീദി വിഭാഗക്കാര്‍ക്കെതിരെ ക്രൂരതകള്‍ തുടരുന്നു

ബഹു ദൈവ ആരാധകര്‍ എന്ന് മുദ്ര കുത്തി ...യെസിദികളെ കൂട്ടക്കൊല ചെയ്യുമ്പോള്‍ ...ജനിച്ചു വീഴുന്ന കുട്ടികളെ വരെ കൊല്ലുന്നു ...കാരണം അവരുടെ മതം ഇ കൊല്ലുന്ന തീവ്ര വാദികളുടെ അല്ലാത്തത് കൊണ്ട് ...സുന്നി തീവ്രവാദികളെ പേടിച്ചു കൃഷിത്തോട്ടത്തില്‍ ഒളിച്ചിരിക്കുന്ന യേസിധി പിഞ്ചു കുഞ്ഞും കുടുംബവും ...എവിടെ മതേതര വാദികള്‍ ..എവിടെ കേരളത്തിലെ മാധ്യമങ്ങള്‍ ....? എവിടെ ഗസക്ക് വേണ്ടി തെരുവില്‍ ജാഥ നടത്തിയവര്‍ ...? ഇറാക്കിലെ യേസിദികള്‍ മനുഷ്യര്‍ അല്ലെ ഇവരുടെ കണ്ണില്‍...?

Thursday, August 14, 2014

സി പി എം പ്രവര്‍ത്തകരും കമ്മിറ്റി അംഗങ്ങളും ബി.ജെ.പി യിലേക്ക്

പ്രവര്‍ത്തകരും കമ്മിറ്റി അംഗങ്ങളും ബി.ജെ.പി യിലേക്ക്

ഇന്നലെ വരെ മനസ്സും ശരീരവും ആത്മാവും സിപിഎമ്മിന് സമര്‍പ്പിച്ചിരുന്നവര്‍ ആവേശോജ്ജ്വലമായ സമ്മേളനത്തില്‍ വന്‍ജനാവലിയെ സാക്ഷി നിര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു. കര്‍ക്കിടകത്തിലെ മഴയെ അവഗണിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 250 ലധികം പേരാണ് ഇന്നലെ ബിജെപിയില്‍ അംഗത്വമെടുത്തത്. സിപിഎമ്മിന്റെ പ്രത്യയശാസ്ത്ര ജീര്‍ണതയും പോരാട്ടവഴികളില്‍ നിന്നുള്ള പിന്തിരിയലുമാണ് ഇവരെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. വര്‍ക്കല സിപിഎം ഏര്യാ കമ്മറ്റി അംഗവും ഡിടിപിസി സിഐടിയു യൂണിയന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന ആലംകോട് ദാനശീലന്റെ നേതൃത്വത്തിലാണ് ജില്ലയിലെ നിരവധി ലോക്കല്‍, ഏര്യാ കമ്മറ്റികളിലുള്ളവര്‍ സിപിഎം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

വര്‍ക്കല, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍, കഴക്കൂട്ടം, ശ്രീകാര്യം തുടങ്ങി നിരവധി സ്ഥലങ്ങളിലെ സിപിഎം, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളിലെ പ്രവര്‍ത്തകരാണ് ഇന്നലെ ബിജെപിയില്‍ ചേര്‍ന്നത്.

45 വര്‍ഷത്തെ സിപിഎം ജീവിതം ഉപേക്ഷിച്ച് ദേശീയ പ്രസ്ഥാനത്തിലെത്തിയ ആലംകോട് ദാനശീലന് അംഗത്വം നല്‍കിയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. അടുത്തിടെ ആത്മഹത്യ ചെയ്ത ആറ്റിപ്ര നഗരസഭാ വാര്‍ഡ് കൗണ്‍സിലറായിരുന്ന സംഗീതയുടെ കുടുംബവും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. സംഗീതയുടെ പിതാവിന് ബിജെപി അംഗത്വം വി. മുരളീധരന്‍ നല്‍കി.

നൂറുകണക്കിന് യുവാക്കളും യുവതികളും പുതുതായി ബിജെപിയില്‍ ചേര്‍ന്നവരില്‍പ്പെടുന്നു. സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കളായ മോഹന്‍ദാസ്, മനു മാവിന്‍മൂട്, വര്‍ക്കല സജയന്‍ പ്രസാദ് കടുവള്ളി, മുരളീധരക്കുറുപ്പ്, ജി. ഗീത (ശ്രീദേവി), ജി. രത്‌നാകരന്‍, ഡെപ്യൂട്ടി കളക്ടറായി വിരമിച്ച മോഹനന്‍പിള്ള എന്നിവരുടെ നേതൃത്വത്തിലാണ് 240 ലധികം പേര്‍ ബിജെപിയില്‍ ചേര്‍ന്നത്.കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ നിന്ന് അകന്നുപോയ സിപിഎം ഇന്ന് ആത്മാവ് നഷ്ടപ്പെട്ട ശരീരം പോലെയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പറഞ്ഞു.ഒരു കാലത്ത് പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും അധഃസ്ഥിതരുടെയും ഭൂരഹിതരുടെയും ആദിവാസികളുടെയും കൂടെ പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടി ഇന്ന് ഫാരീസ് അബൂബക്കറിനും സാന്റിയാഗോ മാര്‍ട്ടിനും കുത്തക മുതലാളിമാര്‍ക്കും ഒപ്പമാണ് നില്‍ക്കുന്നത്. ഇതിനാലാണ് കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഇപ്പോഴും പിന്തുടരുന്നവര്‍ സിപിഎം വിട്ട് പുറത്തുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി പാര്‍ശ്വവത്കരിക്കപ്പെട്ട അധഃസ്ഥിതരുടെയും ആദിവാസികളുടെയും ഭൂമി ഇല്ലാത്തവരുടെയും പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് നീതിക്കുവേണ്ടിയാണ് പോരാടുന്നത്. പട്ടിണിപ്പാവങ്ങളുടെയും കര്‍ഷകരുടെയും ദരിദ്രരുടെയും താത്പര്യം ബിജെപി സംരക്ഷിക്കുമെന്നതിന്റെ തെളിവാണ് കേന്ദ്രസര്‍ക്കാര്‍ ലോക വ്യാപാര സംഘടനകളുടെ കരാറില്‍ നിന്ന് പിന്മാറിയതിലൂടെ നല്‍കപ്പെട്ടിരിക്കുന്നത്.

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് ആധ്യക്ഷം വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ പി.പി. വാവ, ദേശീയ നിര്‍വാഹക സമിതി അംഗം ജോര്‍ജ് കുര്യന്‍, സംസ്ഥാന സെക്രട്ടറി അഡ്വ ജെ.ആര്‍. പദ്മകുമാര്‍, നേതാക്കളായ വെള്ളാഞ്ചിറ സോമശേഖരന്‍, തോട്ടയ്ക്കാട് ശശി, വെങ്ങാനൂര്‍ സതീഷ്, വെള്ളനാട് കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു

മലബാര് കലാപം സത്യത്തില് എന്തായിരുന്നു?


മലബാര് കലാപം സത്യത്തില് എന്തായിരുന്നു?
പാഠപുസ്തകങ്ങള് നമ്മെ ധരിപ്പിക്കാന്
ശ്രമിച്ചതുപോലെ സ്വാതന്ത്ര്യസമര
ചരിത്രത്തിലെ ഒരു ഉജ്ജ്വല അദ്ധ്യായമോ?
ബ്രിട്ടീഷുകാര്ക്കെതിരായ ഒരു
സമരം എന്നതുകൊണ്ട്, മലബാര്
കലാപത്തെ സ്വാതന്ത്ര്യ സമരമായി കാണുന്നത്
ഒരു അതി ലളിതവല്ക്കരണമാകും.
വാസ്തവത്തില്, ഏവര്ക്കുമറിയാവുന്നതു
പോലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഒരു
മലബാര് പ്രകടനമായിരുന്നു, മലബാര് കലാപം.
ഖിലാഫത്ത് പ്രസ്ഥാനം, കുറച്ചു നാള്
കോണ്ഗ്രസ്സിനൊപ്പം പ്രവര്ത്തിച്ചു
എന്നതൊഴിച്ചാല് ദേശീയ മുഖ്യധാരയുമായ്
ബന്ധപ്പെടുത്താന് പറ്റുന്ന ഒന്നല്ല.
തുര്ക്കിയിലെ ഓട്ടോമന് സാമ്രാജ്യത്തിലെ
ഖലീഫ ഭരണം നിലനിര്ത്തണം എന്ന
ഉദ്ദേശത്തില് സ്ഥാപിതമായ ഒരു കൂട്ടായ്മയായിരു
ന്നു അത്.
അതിലെ താല്പര്യം തികച്ചും മതപരവും. മറ്റു
രാജ്യങ്ങളിലൊന്നും കാര്യമായ
വേരോട്ടം ഉണ്ടായില്ലെങ്കിലും, ഭാരതത്തില്
പ്രസ്ഥാനം സാമാന്യം ശക്തമായിരുന്നു.
സ്വാതന്ത്ര്യ സമരത്തില് ഒരു ശക്തമായ ഹിന്ദു-
മുസ്ലിം സൗഹൃദം രൂപപ്പെടുത്തുക എന്ന
ലക്ഷ്യത്തോടെയാവ
ണം ഗാന്ധിജിയുടെ നേതൃത്തത്തിലുള്ള
കോണ്ഗ്രസ്സ് അവരുമായി സഹകരിച്ചത്.
സ്വാഭാവികമായും ഈ ബാന്ധവം അധിക
കാലം നീണ്ടു നിന്നില്ല. അതൊരു ചരിത്ര
സത്യം. പ്രസ്ഥാനത്തിന്റെ ആദ്യ ഘട്ടങ്ങളില്
മുസ്ലിം ലീഗു പോലും അതിനെ 'വര്ഗ്ഗിയ
ഭ്രാന്ത്' എന്ന് അപഹസിക്കുകയാണ് ചെയ്തത്.
കോണ്ഗ്രസ്സ് ബന്ധം പൊളിഞ്ഞതിനു
ശേഷം അലി സഹോദരന്മാരെപ്പൊലുള്ള പല
പ്രമുഖന്മാരും ലീഗില് ചേക്കേറുകയും,
വിഭജനത്തിന്റെ മുഖ്യ വക്താക്കളാവുകയു
ം ചെയ്തു. മൗലാന ആസാദിനെപ്പോലുള്ള
കുറച്ചു പേര് കോണ്ഗ്രസ്സിനൊപ
്പം നിലകൊണ്ടു.
1921 ആഗസ്റ്റ് 20 നു തിരൂരങ്ങാടിയിലാണ്
ആദ്യം ലഹള പൊട്ടിപ്പുറപ്പെടുന്നത്.
ആയുധങ്ങള് കൈയ്യില് വെച്ചിരുന്ന ചില
മാപ്പിള നേതാക്കന്മാരെ അറസ്റ്റ് ചെയ്യാന്
കോഴിക്കോട് മജിസ്റ്റ്രേറ്റി
ന്റെ നേതൃത്തത്തില് നീക്കമുണ്ടായതിന
െ തുടര്ന്നായിരുന്നു അത്. ലഹള
വളരെ വേഗം പടര്ന്നു പിടിക്കുകയും,
ലഹളക്കാര് മൊഹമ്മദ്
ഹാജി എന്നൊരാളെ നേതാവായി പ്ര്ഖ്യാപിച്ച്
, ഏറനാട് വള്ളുവനാട് ഭാഗങ്ങളെ ഖിലാഫത്
രാജ്യങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു.
അന്നത്തെ അവസ്ഥയെപ്പറ്റി ഡോ:
ആനി ബസന്റ് ഇങ്ങനെ എഴുതുന്നു: "മാപ്പിളമാര്
വ്യാപകമായി കൊലയും കൊള്ളയും നടത്തിക്കൊണ്ടിര
ുന്നു. മതപരിവര്ത്തനം നടത്താന്
വിസമ്മതിക്കുന്ന
ഹിന്ദുക്കളെ കൊല്ലുകയോ ആട്ടിപ്പായിക്കു
കയോ ചെയ്യുന്നു. അങ്ങിനെ ഒരു
ലക്ഷം പേര്ക്കെങ്കിലു
ം സര്വ്വസവും ഉപേക്ഷിച്ച്
ഉടുവസ്ത്രം മാത്രമായി പാലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്.
" (ആ സമയത്ത് മലബാര് രാഷ്ട്രീയത്തില്
‍ നിറഞ്ഞുനിന്ന ഒരു വ്യക്തിയായിരുന്നു ഡോ:
ആനി ബസന്റ്. 1916 ല്
ആനി ബസന്റിന്റെ അദ്ധ്യക്ഷതയില്
പാലക്കാട്ട് വെച്ചു നടന്ന മലബാര് ജില്ല
കോണ്ഗ്രസ്സ് സമ്മേളനമായിരുന്നു
മലബാറിലെ ആദ്യ രാഷ്ട്രീയ സമ്മേളനം.)
മാപ്പിള ലഹള വാസ്തവത്തില് 'കാഫിറുകള്'ക്ക
െതിരായ ഒരു അക്രമമായിരുന്നു. അത്
ബ്രിട്ടീഷുകാര്ക്കെതിരെ മാത്രമായിരുന്നില്ല!
ആത്മകഥാപരമായ തന്റെ 'ഒരു
ദേശത്തിന്റെ കഥ'യില്
പൊറ്റക്കാടും 'ജഗള'യുടെ ഈ ചിത്രം വരച്ചു
കാണിക്കുന്നുണ്ട്.
അന്നത്തെ വൈസ്രോയ് ആയിരുന്ന റീഡിംഗ്
പ്രഭുവിന്റെ പത്നിക്ക് നിലമ്പൂര് റാണി എഴുതിയ
ഒരു കത്തും ഈ ഭീകരാന്തരീക്ഷം വിവരിക്കുന്നു.
വിശ്വാസം മാറാന് വിസമ്മതിച്ചതിനാല്,
കൊത്തിയരിയപ്പെട്ട ജഡങ്ങള് കൊണ്ടു
നിറഞ്ഞ കിണറുകളും, ഗര്ഭസ്ഥശിശുക്കള്
തുറിച്ചു നില്ക്കുന്ന വെട്ടിമുറിച്ച
ഗര്ഭിണികളുടെ ശവങ്ങളും, പശുവിന്റെ കുടല് മാല
ചാര്ത്തിയ
വിഗ്രഹങ്ങളും ഒക്കെ അതിലെ പ്രതിപാദ്യമാകുന
്നു.
നിലമ്പൂര് രാജാവിന്റെ തോക്ക് മോഷ്ടിച്ചു
എന്ന കുറ്റം ചുമത്തി, പൂക്കോട്ടൂര് ഖിലാഫത്ത്
കമ്മറ്റി സെക്രട്ടറിയെ അറസ്റ്റ് ചെയ്യാന്
ശ്രമിച്ചത് മുസ്ലീംകളെ ചൊടിപ്പിച്ച ഒരു
സംഭവം ആയിരുന്നു. പലരും അഭിപ്രായപ്പെട്ട
ിട്ടുള്ള
പോലെ വ്യക്തി വൈരാഗ്യം തീര്ക്കലും ലഹളയുടെ ഒരു
അജന്ഡ ആയിരുന്നോ എന്നും സംശയിക്കണം.
ലഹളബാധിത പ്രദേശങ്ങള് സന്ദര്ശിച്ച,
കെ.പി. കേശവമേനോന്റെ നേതൃത്തത്തിലുള്ള
സംഘം ഇങ്ങനെ നിരീക്ഷിക്കുന്നു.
"നിര്ഭാഗ്യവശാല
് മാപ്പിളമാരുടെ അത്യാചാരങ്ങളെ സംബന്ധിച്ച
വാര്ത്തകള് തികച്ചും വാസ്തവമാണ്.
അഹിംസയിലും, നിസ്സഹകരണത്തിലു
ം വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ച്,
അവര്ക്കനുകൂലമായി ചിന്തിക്കാന് ഒന്നുമില്ല.
കേവലം കാഫിറുകളായിപ്പോയി എന്ന
കാരണത്താല് നിസ്സഹായരായ പുരുഷന്മാരും,
സ്ത്രീകളും, കുട്ടികളും നിഷ്ഠൂരമായി കൊല
ചെയ്യപ്പെടുന്നു."
തികച്ചും ക്രൂരമായ മാര്ഗ്ഗത്തില്
തന്നെ ലഹളയെ അടിച്ചമര്ത്താന് ബ്രിട്ടീഷ്
ഭരണത്തിന് കഴിഞ്ഞു. വാഗണ്
ട്രാജഡി അതിലെ ഒരു അദ്ധ്യായം.
അതിനിരയായവരെ നമ്മള് ധീരദേശാഭിമാനികള
ായി സ്മരിക്കുന്നു
പക്ഷെ ലഹളയില് കൊല്ലപ്പെട്ട, 'ധീര
ദേശാഭിമാനികള്' ആകാന്
ഭാഗ്യം കിട്ടാതെ പോയ നൂറുകണക്കിനുള്ള
പാവങ്ങള്ക്ക് ചരിത്രത്തിലെ ഇടമെവിടെയാണ്?

Friday, August 8, 2014

സ്നേഹമുള്ള ആങ്ങളമാര്‍ പിടിച്ചു ഉമ്മ വയ്ച്ചു

ഓ.. ഗാസാ....
എന്റെ പാലസ്തീന്‍....
ഹാ...ജിഹാദി ആങ്ങളമാരെ....
തുടങ്ങിയ ഫ്ലെക്സ് ബോര്‍ഡുകള്‍ ഒരുപാട് ഉയരുന്നത് മൂലം , കേരളത്തിനുണ്ടാകുന്ന പാരിസ്ഥിതിക ആഘാതം കണക്കിലെടുത്ത് ഇസ്രയേല്‍ വെടി നിര്‍ത്തി....
ചുവന്ന മുഖമുള്ള പച്ച നായ്ക്കളുടെ ഓരിയും നിന്നു ......
പക്ഷേ ഇറാഖിലെ മൊസൂളില്‍ ആരും ഒന്നും നിര്‍ത്തിയിട്ടില്ല....
40 യാസിദി കുഞ്ഞുങ്ങളെ,
ആ പഴയ സ്നേഹമുള്ള ആങ്ങളമാര്‍ പിടിച്ചു ഉമ്മ വയ്ച്ചു എന്നെന്നേയ്ക്കുമായി ഉറക്കിയിരിക്കുന്നു.
അമേധ്യത്തിനു വോട്ടവകാശം ഉണ്ടെങ്കില്‍ സെപ്ടിക് ടാങ്കില്‍ നിന്നും ഭക്ഷിക്കാന്‍ തയ്യാറാകുന്ന കുറേ അധികാര രാഷ്ട്രീയക്കാരുടെയും അവരുടെ കൂലികളായ മാധ്യമവേശ്യകളുടെയും മയക്കു വിദ്യയില്‍ വീണു.,
മറ്റൊന്നും കാണാതെ..,
'' അയ്യോ ന്‍െറമ്മച്ചീ ഗാസാ...''
എന്ന് കരയുന്ന ഭാരത മതേതര വീരപുത്രരേ....
എന്തേ , ആര്‍ക്കും കവിത എഴുതണ്ടേ..?? മെഴുകുതിരി കത്തിക്കണ്ടേ..??
കറുത്ത ഫ്ലെക്സ്..??
ഉത്പന്ന ബഹിഷ്കരണം..???
ആഗോള ഹര്‍ത്താല്‍ ആഹ്വാനം...??? ഇതൊന്നും വേണ്ടേ...???
ഇപ്പൊ ആര്‍ക്കും എന്തേ മുതലകണ്ണീര്‍ വരാത്തത്...???
എന്തേ അതൊന്നും മനുഷ്യ കുഞ്ഞുങ്ങളല്ലേ...??
അപ്പോള്‍,
ചത്തവര്‍ ആരാ എന്നുള്ളതല്ല...,
കൊല്ലുന്നവന്‍െ‍റ അഗ്രചര്‍മം ആണ് പ്രശ്നം.....
കാശ്മീരും പാകിസ്ഥാനും ബംഗ്ലാദേശും,
എന്തിനു UP യോ മാറാടോ വലിയതുറയോ കാണാന്‍ കണ്ണില്ലാത്തവനും നിലവിളിയാണ്--
'' എന്റെ ഗാസാ....'' എന്ന്...
സ്വന്തം രാജ്യത്തെ;
അതിന്റെ സംസ്കൃതിയെ;
അതിന്റെ അതിരുകളെ;
അകത്തു നിന്നും പുറത്തു നിന്നും ഒരു പോലെ ജിഹാദിന് ആഹ്വാനം ചെയ്യുന്നവരില്‍ നിന്നും രക്ഷിക്കാന്‍ -- ഇനി ആരാണ് വരിക...???

Saturday, August 2, 2014

വല്യച്ചനും കൊച്ചച്ചനും കൂടി തട്ടിയെടുക്കുന്നത് കോടികള്‍

വല്യച്ചനും കൊച്ചച്ചനും കൂടി കുഞ്ഞാടുകളെ വിഡ്ഢികളാക്കി തട്ടിയെടുക്കുന്നത് കോടികള്‍ ...

ഇന്നലെ ബിലിവേര്സ് ചര്‍ച്ച് പരമാധ്യക്ഷന്‍ കെപി യോഹന്നാന്റെ സഹോദരനും നിരണം പഞ്ചായത്ത് പ്രസിടെന്റും സര്‍വ്വോപരി കോണ്ഗ്രസ് നേതാവുമായ കെപി പുന്നൂസിന്റെ പക്കല്‍ നിന്നും കണ്ടെടുത്തത് 105 കോടിയുടെ വിദേശ കറന്‍സി ....

ആത്മീയ ട്രസ്റ്റിന്റെ പേരില്‍ വിദേശത്ത് നിന്നും കോടികളുടെ കള്ളപ്പണം ഒഴുക്കി സമൂഹത്തില്‍ മാന്യതയുടെ മൂടുപടം അണിഞ്ഞു നടക്കുന്ന ഈ രാജ്യദ്രോഹികള്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കുകയും ഈ അവിഹിത വ്യാപാരത്തിന് ഒത്താശ ചെയ്യുന്ന മുഴുവന്‍ രാഷ്ട്രീയ ഭിക്ഷാം ദേഹികളെയും നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുകയും ചെയ്യണം..

Tuesday, July 29, 2014

സ്നേഹിച്ച നമ്മളെ പച്ചക്ക് ചതിച്ച പാലസ്തീന്‍


നന്ദികേട്‌ ...ഇതല്ലേ നന്ദികേട്‌ ...സ്നേഹിച്ച നമ്മളെ പച്ചക്ക് ചതിച്ച പാലസ്തീന്‍ ...ഇവരെ ആണോ നമ്മള്‍ പിന്തുണക്കേണ്ടത് ..?

ഭാരതത്തില്‍ പലരും ഇസ്രയേല്‍ -ഗാസ പ്രശനം ഉണ്ടായപ്പോള്‍ പറഞ്ഞു നമ്മള്‍ ആരുടേയും കൂടെ നില്‍ക്കണ്ട ....കാരണം നമ്മുടെ ഒരു പ്രശ്നം ഉണ്ടാകുമ്പോള്‍ ഒരിക്കലും നമ്മളെ പാലസ്തീന്‍ സഹായിച്ചിട്ടില്ല എന്ന് മാത്രം അല്ല നമ്മുടെ ശത്രു ആയ പാകിസ്ഥാന് അനുകൂലേം ആയിരിക്കും എന്ന് ...ഇതാ അവര്‍ നമ്മളോട് വിളിച്ചു പറയുന്നു ..അവര്‍ എന്നും ...ഇന്നും ..മുന്നോട്ടും പാകിസ്ഥാന് അനുകൂലം ആയിരിക്കും എന്ന് .....ഇനി പറയുക നമ്മള്‍ ഗാസക്ക് വേണ്ടി കരയണോ ..അതോ നമ്മുടെ രാജ്യത്തിനു വേണ്ടി കരയണോ ...?

പാകിസ്ഥാനിലെ പാലസ്തിന് അംബാസിടര് ഇന്ത്യക്കെതിരെ!!

പാലസ്ഥിനികളും കാശ്മീരികളും ഒരു പോലെ എന്ന് അംബാസിഡർ ഖാലിദ് അബു . 

കാശ്മീര് പാകിസ്ഥാന്റെ ഭാഗം ആണെന്നും ഇന്ത്യ കയ്യടക്കി വച്ചിരിക്കുന്ന പ്രദേശം ആണെന്നും ഇന്ത്യയും ഇസ്രയേലും ഒരുപോലെ ആണെന്നും ഖാലിദ് അബു അലി പ്രസ്താവിച്ചു!! ഇന്ത്യൻ പട്ടാളം കാശ്മീരിൽ ചെയ്യുന്നത് പോലെ ആണ് ഇസ്രയേൽ പാലസ്ഥിനിൽ ആക്രമണം നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു...

അപ്പോള്‍ ഒരു പ്രശ്നം വന്നപ്പോള്‍ അവര്‍ തനി കോണം കാണിച്ചു ...ഇനി ഗസക്ക് വേണ്ടി കരയുന്നകൊണ്ട് എന്ത് കാര്യം 

Friday, July 25, 2014

നിങ്ങള്‍ ഒരു ഷെയര്‍ ചെയ്യുക ..ഈ വാര്‍ത്ത‍ വേണ്ടപ്പെട്ടവരുടെ ചെവിയില്‍ എത്തട്ടെ


നിങ്ങള്‍ ഒരു ഷെയര്‍ ചെയ്യുക ..ഈ വാര്‍ത്ത‍ വേണ്ടപ്പെട്ടവരുടെ ചെവിയില്‍ എത്തട്ടെ ..മൌനം പാലിച്ചിരിക്കുന്ന മീഡിയ കാണട്ടെ ..ആ പാവങ്ങള്‍ക്ക് ഒരു നേരം എങ്കിലും ആഹാരം കിട്ടട്ടെ ..
must share ..for humanity 

മലബാറിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നിര്‍ത്തി; പഠന സമയം വെട്ടിക്കുറച്ചു

തിരുവനന്തപുരം: റംസാന്‍ വ്രതത്തിന്റെ പേരില്‍ മലബാറിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതി നിര്‍ത്തലാക്കി. വ്രതക്കാലമായതിനാല്‍ സ്കൂള്‍ കലണ്ടര്‍ അട്ടിമറിച്ച്‌ പഠനസമയം വെട്ടിക്കുറച്ചതായും പരാതി. രാവിലെ പത്തുമുതല്‍ വൈകിട്ട്‌ നാലുവരെയുള്ള പഠന സമയം ഉച്ചവരെയാക്കിയാക്കിയിരിക്കുകയാണ്‌.

എല്ലാ സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളിലും ഉച്ചഭക്ഷണം നല്‍കണമെന്നത്‌ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയാണ്‌. ജാതിമതഭേതമെന്യേ എല്ലാ വിദ്യാര്‍ഥികളും സംസ്ഥാനത്ത്‌ നടപ്പിലാക്കിവരുന്ന സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ പങ്കാളികളാണ്‌. സര്‍ക്കാര്‍ സ്കൂളുകളില്‍ മുസ്ലിം മതവിഭാഗത്തിലുള്ള കുട്ടികള്‍ മാത്രമല്ല പഠിക്കുന്നത്‌. മുസ്ലിം മതത്തില്‍പ്പെട്ട കുട്ടികള്‍ മാത്രം വ്രതമെടുക്കുമ്പോള്‍ മുസ്ലിം രാജ്യങ്ങളിലെപ്പോലെ എല്ലാപേര്‍ക്കും അതു ബാധകമാണെന്ന തരത്തിലാണ്‌ മലബാറിലെ സ്കൂളുകള്‍ക്ക്‌ പ്രത്യേകം നിയമം നടപ്പിലാക്കാന്‍ വിദ്യാഭ്യാസ വകുപ്പ്‌ അനുമതി നല്‍കിയിരിക്കുന്നത്‌.

റംസാന്‍ വ്രതം തുടങ്ങിയ ശേഷം പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍കോട്‌ എന്നീ ജില്ലകളിലെ ഭൂരിപക്ഷം സര്‍ക്കാര്‍ സ്കൂളുകളും ഉച്ചഭക്ഷണ പദ്ധതി നിര്‍ത്തിയിരിക്കുകയാണ്‌. ഇതു മൂലം വലയുന്നത്‌ മുസ്ലിംസമുദായക്കാരല്ലാത്ത കുട്ടികളാണ്‌. മുസ്ലിം കുട്ടികള്‍ വ്രതമെടുക്കുന്നതിനാല്‍ റംസാന്‍ കഴിയുന്നതുവരെ മറ്റു സമുദായക്കാരായ കുട്ടികള്‍ക്കും ഉച്ചഭക്ഷണമില്ലെന്നാണ്‌ സ്കൂളധികൃതരും അവിടങ്ങളിലെ പിടിഎ ഭാരവാഹികളും പറയുന്നത്‌. ചില സ്കൂളുകളിലെ പിടിഎ ഭരണസമിതികളിലുള്ളവരും രക്ഷകര്‍ത്താക്കളും ഇതിനെ ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല. ചില രക്ഷകര്‍ത്താക്കള്‍ സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിലേക്ക്‌ നേരിട്ട്‌ പരാതി അയച്ചിട്ടും നടപടിയുണ്ടായില്ല. 

തിരൂരങ്ങാടി, വേങ്ങര, തെന്നല, മഞ്ചേരി, പെരുമണ്ണ, താനൂര്‍, വാണിമേല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മുസ്ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന ചില സ്കൂളുകള്‍ നിലവിലുണ്ട്‌. ഇവിടങ്ങളില്‍ എല്ലാവര്‍ഷവും റംസാന്‍ വ്രതക്കാലത്ത്‌ ഒരു മാസം അവധി നല്‍കാറുണ്ട്‌. ഇത്തവണയും ഈ സ്കൂളുകളില്‍ ഒരു മാസം അവധിയാണ്‌. മുസ്ലിം സമുദായത്തില്‍ പെട്ട കുട്ടികളാണ്‌ ഇവിടെ കൂടുതലും പഠിക്കുന്നത്‌. എന്നാല്‍ സര്‍ക്കാര്‍ സ്കൂളുകള്‍ സംസ്ഥാനത്തിന്റെ പൊതുവായ വിദ്യാഭ്യാസ കലണ്ടറും പദ്ധതികളും അനുസരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌. എല്ലാ മതവിഭാഗത്തിലുമുള്ള വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നത്‌ കണക്കിലെടുക്കാതെയാണ്‌ വ്രതത്തിന്റെ പേരില്‍ ഉച്ചഭക്ഷണം നിര്‍ത്തുന്നതും സമയം വെട്ടിക്കുറയ്ക്കുന്നതും.

രാവിലെ 9 മുതല്‍ 3 വരെയും 10 മുതല്‍ 4 വരെയും പഠന സമയം നിര്‍ണയിച്ചവയാണ്‌ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍. എന്നാല്‍ വ്രതം തുടങ്ങിയശേഷം ഈ സ്കൂളുകളിലെല്ലാം ഉച്ചയ്ക്കു മുമ്പേ പഠനം അവസാനിക്കും. വെള്ളിയാഴ്ചകളില്‍ ക്ലാസ്സുകള്‍ ഒഴിവാക്കുകയും ചെയ്യുന്നു. 

നാദാപുരം, കിനാശ്ശേരി, പൂക്കുന്ന്‌, കൊടിയത്തൂര്‍, കൂമ്പാറ എന്നിവിടങ്ങളിലെ ചില സ്കൂളുകളുടെ ഭരണസമിതിയില്‍ തീവ്ര മുസ്ലിംനിലപാടുകളുള്ള ചിലര്‍ കടന്നുകൂടിയിട്ടുണ്ടെന്നും അവര്‍ മുസ്ലിം നിയമങ്ങള്‍ കര്‍ശനമായി അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയാണെന്നും ആക്ഷേപമുണ്ട്‌. ഇതും സംബന്ധിച്ചും അധികൃതര്‍ക്ക്‌ പരാതി നല്‍കിയെങ്കിലും തീവ്രവാദികള്‍ക്ക്‌ അനുകൂലമായ നിലപാടാണ്‌ വിദ്യാഭ്യാസവകുപ്പ്‌ സ്വീകരിച്ചത്‌.

റംസാന്‍ വ്രതത്തിന്റെ പേരില്‍ മലബാറിലെ സ്കൂളുകളിലെ പഠനസമയം മാറ്റിയത്‌ നിയമവിരുദ്ധവും മതപ്രീണനവുമാണെന്ന്‌ ബിജെപി സംസ്ഥാനപ്രസിഡന്റ്‌ വി.മുരളീധരന്‍ കുറ്റപ്പെടുത്തി. സ്കൂളുകള്‍ വഴി വിദ്യാര്‍ഥികള്‍ക്ക്‌ ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതിയും വ്രതം തുടങ്ങിയ ശേഷം നിര്‍ത്തി വച്ചിരിക്കുകയാണ്‌. സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന മറ്റ്‌ സമുദായക്കാരായ വിദ്യാര്‍ഥികളും ഉച്ചയ്ക്ക്‌ ഭക്ഷണം കഴിക്കേണ്ടെന്നാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ തീരുമാനിച്ചിരിക്കുന്നത്‌. 

സമയംമാറ്റാനുള്ള അധികാരം സ്കൂളുകള്‍ക്കില്ല. മറ്റ മതക്കാരുടെ ആഘോഷങ്ങള്‍ വരുമ്പോഴും വ്രതമെടുക്കുന്ന കാലം വരുമ്പോഴുമൊക്കെ ഇത്തരത്തിലുള്ള ഇളവുകള്‍ ആവശ്യപ്പെട്ടാല്‍ അത്‌ നല്‍കേണ്ടിവരും. മതത്തിന്റെ രീതികള്‍ക്കനുസരിച്ച്‌ വിദ്യാഭ്യാസകലണ്ടറില്‍ മാറ്റം വരുത്തുന്നത്‌ പഠന രീതിയെ തന്നെ അട്ടിമറിക്കുന്നതാകുമെന്ന്‌ മുരളീധരന്‍ പറഞ്ഞു.

ചോറിങ്ങും കൂറങ്ങുമായി കുറെ പച്ചകളും ഒപ്പം പരനാറിചെങ്കൊടികളും


ഹിന്ദു അമ്പലങ്ങൾ ജാഗരൂകരായി നിന്ന് സംരക്ഷിക്കുന്ന
പാക്കിസ്ഥാൻ ആർമിയെ കണ്ടോ .. 
അതാണ്‌ പാകിസ്ഥാൻ . മത നിരപേക്ഷ രാജ്യം! .

ലോകത്ത്, ഏറ്റവും കൂടുതൽ ഹിന്ദുകൾ തിങ്ങി പാർത്തിരുന്ന 
രണ്ടാമത്തെ രാജ്യമായിരുന്നു ഒരിക്കൽ പാക്കിസ്ഥാൻ .
പിന്നീട് മതം മാറുക അല്ലെങ്കിൽ രാജ്യം വിട്ടു പോവുക 
ഇതായിരുന്നു പാകിസ്ഥാൻ ജമാഅത്ത് ഇസ്ലാമിയുടെയും മറ്റു മുസ്ലിം 
മതതീവ്രവാദികളുടെയും ഹിന്ദുകളോടുള്ള നയം ..

22 % ആയിരുന്നു പാക് ജനസംഖ്യയിൽ ഹിന്ദുകൾ .
ഇന്ന് 1.4 % മാത്രം 

മിച്ചമുള്ള പാക്ഹിന്ദുകൾ, ഇന്ത്യയിലേക്ക് വരാൻ അനുവദിക്കാൻ 
ഇന്ത്യഗവണ്മെന്റിന്റെ ദയവിനായി കാക്കുന്നു.

ബംഗ്ളാദേശിലും മറിച്ചല്ല ഹിന്ദുകളുടെ സ്ഥിതി .
വളരെ വളരെ ഗുരുതരവും മാരകവുമാണ് .

ജമഅത്ത് ഇസ്ലാമിയെ 
ബംഗ്ളാദേശ് ഗവന്മേന്റ്റ് കഴിഞ്ഞ വർഷം നിരോധിക്കുന്നതു വരെ 
അവരുടെ ആക്രമണം മുഴുവൻ ഹിന്ദുകളോടായിരുന്നു .

ഈ രണ്ടു രാജ്യങ്ങളിലും പ്രതികരണ ശേഷി നഷ്ടമായ ബുദ്ധമതക്കാർ 
ചരിത്രമായി .

ഇതൊന്നും അറിയാത്തപോലെ ഇറാക്കിലെ ഭീകരരുടെ 
അന്യമതസ്ഥരോട് മതം മാറാനുള്ള അന്ത്യശാസനത്തെ പറ്റിയും 
ജസിയയെ പറ്റിയും ഗാസയെ പറ്റിയും മാത്രം 
പോസ്റ്റുകളുടെ പ്രവാഹം കാണുമ്പോ ..എന്ത് പറയാൻ .

സ്വന്തം വീട്ടിൽ നടക്കുന്നത് അറിയില്ല ..
6000 മൈയിൽ ദൂരെ നടക്കുന്നത് ഭയങ്കര സംഭവം !!! .. 
.
ഇതൊക്കെയായിട്ടും ചോറിങ്ങും കൂറങ്ങുമായി കുറെ പച്ചകളും 
ഒപ്പം പരനാറിചെങ്കൊടികളും .

ഇനിപ്പോ സത്യം പറയുമ്പോ വര്ഗീയ കാർഡ് തള്ളാൻ വരരുത്.

സഹിക്കണീലെങ്കിൽ ... വല്ല മുരുക്കിലും തൂങ്ങി കയറിയാ മതി . 

ഇതാണ് യഥാര്‍ദ്ധ മതേതരം

ഇതാണ് യഥാര്‍ദ്ധ മതേതരം 

പുരാതനക്ഷേത്രം വിശ്വാസികള്‍ക്ക് നല്‍കി ഫാത്തിമയുടെ സ്‌നേഹസക്കാത്ത്‌

ആനക്കര: പുണ്യ റംസാന്‍ മാസത്തിലെ 27-ാം രാവുദിനം സ്‌നേഹസക്കാത്തിലൂടെ ഫാത്തിമ അവിസ്മരണീയമാക്കി. മണ്ണിനോടുള്ള കൊതിയും അന്യമത വിദ്വേഷവും തഴച്ചുവളരുന്ന കാലത്ത് സ്വന്തം സ്ഥലത്തെ പുരാതനക്ഷേത്രം വിശ്വാസികള്‍ക്ക് സൗജന്യമായി നല്‍കിയാണ് കൊഴിക്കര പുലാക്കല്‍ മറയങ്ങാട്ടില്‍ ഫാത്തിമ (68) മാതൃകയായത്.

ദശാബ്ദങ്ങള്‍ക്കുമുമ്പാണ് ഫാത്തിമയുടെ ഭര്‍തൃപിതാവ് മരക്കാര്‍, കൊഴിക്കര മാധവന്‍ നായരില്‍നിന്ന് 75 സെന്റ് സ്ഥലം വാങ്ങിയത്. ഈ പറമ്പില്‍ ഒരു അമ്പലവുമുണ്ടായിരുന്നു. തുടര്‍ന്ന്, ഈ സ്ഥലം ഫാത്തിമയ്ക്കും കുടുംബത്തിനും സ്വന്തമായെങ്കിലും ദേവാലയം തകര്‍ന്നുവീഴാതെ പരിപാലിക്കാന്‍ ഫാത്തിമ തയ്യാറായി. മതാചാരങ്ങളില്‍ കടുകിട വിട്ടുവീഴ്ച ചെയ്യാത്ത ഫാത്തിമയും മക്കളായ മൂസക്കുട്ടി, കുഞ്ഞുമരക്കാര്‍, കദീജ എന്നിവരും ക്ഷേത്രം നശിപ്പിച്ചുകളയാന്‍ തയ്യാറായില്ല.

കൊഴിക്കരക്കാരായ ഹിന്ദുമതവിശ്വാസികള്‍ക്ക് ഈ ക്ഷേത്രത്തില്‍ ആരാധന പുനരാരംഭിക്കണമെന്ന മോഹമുണ്ടെന്നറിഞ്ഞ ഉടന്‍തന്നെ വേണ്ടതുചെയ്യാന്‍ ഫാത്തിമ മക്കളോട് ആവശ്യപ്പെട്ടു. 75 സെന്റ് പറമ്പിന്റെ നടുവിലാണ് അമ്പലമെങ്കിലും അമ്പലം നില്‍ക്കുന്ന സ്ഥലവും അങ്ങോട്ടുള്ള വഴിയും ഈ കുടുംബം ഹിന്ദുമതവിശ്വാസികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു.

സക്കാത്ത് നല്‍കുന്ന പുണ്യദിനത്തില്‍ ഫാത്തിമ തന്റെ സമ്മതം നാട്ടുകാരെ അറിയിച്ചു. വ്രതശുദ്ധിയുടെ കര്‍ക്കടകത്തില്‍ ഫാത്തിമയുടെ സമ്മാനം കൊഴിക്കരയിലെ ഹിന്ദുമത വിശ്വാസികള്‍ക്ക് ഹൃദ്യാനുഭവമായി.

Thursday, July 24, 2014

ഇതാണ് മാധ്യമ പ്രവത്തനം

ഇതാണ് മാധ്യമ പ്രവത്തനം :

ആറു വയസുകാരിയായ ഹിന്ദു പെണ്‍കുട്ടിയെ
അധ്യാപകനായ മുസ്ലീം യുവാവ് ബംഗ്ലൂരില്‍ ബലാല്‍സംഗം ചെയ്തപ്പോള്‍ മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത് .
" ആറു വയസുകാരിയെ യുവാവ് ബലാല്‍സംഗം ചെയ്തു "
.
പൂത്ത ചപ്പാത്തി, അത് ഉണ്ടാക്കിയവന്‍റെ തൊള്ളയിലേക്ക് തന്നെ തിരുകി കൊടുത്തപ്പോള്‍
മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത്

വൃത്തി കേട്ട ഭക്ഷണം ഉണ്ടാക്കിയ കാന്റീന്‍ ജീവനക്കാരന്റെ വായിലേക്ക് എം പി മാര്‍ ആ ഭക്ഷണം തന്നെ രുചിച്ചു നോക്കാന്‍ തള്ളി കൊടുത്ത് : ഇങ്ങനെ അല്ല വാര്‍ത്ത‍ വന്നത്

" ശിവസേന എം പി മാര്‍ മുസ്ലീം യുവാവിന്‍റെ നോമ്പ് മുടക്കാന്‍ ശ്രമിച്ചു. പ്രതിഷേധം ആളിക്കത്തുന്നു " .
ഇതാണ് നമ്മ പറഞ്ഞ മതേതര മാധ്യമ കിനാശ്ശേരി
ഇവിടെ രണ്ടു സ്ഥലത്തും മതം പറയണ്ട കാര്യം ഇല്ല ..എന്നാല്‍ ഒരു സ്ഥലത്ത് മനപൂര്‍വം മതം മറച്ചു വച്ചു അടുത്ത സ്ഥലത്ത് മനപൂര്‍വം അത് മതത്തിന് എതിരെ എന്നാ രീതിയില്‍ ചിത്രീകരിച്ചു .
ഇനി ആരോടെങ്കിലും പ്രതികരിക്കണമെന്നുണ്ടെങ്കില്‍
അവന്‍റെ മതം അറിഞ്ഞ ശേഷം മാത്രം പ്രതികരിക്കുക .
ഇല്ലേല്‍ നിങ്ങടെ കാര്യം ടമാര്‍ പടാര്‍

പാര്‍ട്ടി പത്രം രാമയണ മാസത്തിനു എതിരെ..

പിന്നോക്ക ജനതയില്‍ നിന്ന് ഉയര്‍ന്നു വന്ന ആദ്യത്തെ കവി ആണ് വാല്‍മികി ...അപ്പോള്‍ അദ്ദേഹം എഴുതിയ മഹത്തായ രാമായണത്തെ തിരസ്കരിക്കുക എന്നത് ആ ജനതയെ അവഹേളിക്കുന്നതിനു തുല്യം അല്ലെ ..?

എന്ത് കൊണ്ട് പാര്‍ട്ടി പത്രം രാമയണ മാസത്തിനു എതിരെ മാത്രം ലേഖനം എഴുതുന്നു ..? തൊണ്ണൂറു വയസ്സുള്ള എന്റെ മുത്തശ്ശി അവരുടെ ചെറുപ്പകാലം തൊട്ടു അദ്ധ്യാത്മ രാമായണം വായിക്കും ..അവര്‍ RSS കാരി ആണോ ...?അത് അവരുടെ ഭക്തി കൊണ്ടാണ് ..അല്ലാതെ അവര്‍ RSS കാറി ആയ മുത്തശശി ആയതു കൊണ്ട് അല്ല ...?എന്ത് കൊണ്ട് സി പി എം മുഖ പത്രം ഒരു ആദിവാസി ആയ വാല്‍മികി മഹര്‍ഷി എഴുതിയ സംഭവ കഥ ആയ രാമായണത്തിനു എതിരെ ലേഖനം എഴുതുന്നു ...? ഒരു പിന്നോക്കകാരന്‍ എഴുതിയത് കൊണ്ട് ആണോ അതിനെ എതിര്‍ക്കുന്നത് ...? പാര്‍ട്ടി പത്രം ഒന്നറിയുക ..രാമയണം ഭാരതത്തിന്റെ ആത്മാവ് ആണ് ...ലോക ചരിത്രത്തില്‍ അഴിമതി ഇല്ലാതെ ഭരിച്ച രാജാവിന്റെ ജീവിതം ആണ് അത് ..സ്നേഹത്തിനു എന്തിനെക്കള്‍ വില നല്‍കിയ ..അതിനു വേണ്ടി മഹത്തായ രാമ സേതു എന്നാ പാലം ശ്രീലങ്ക വരെ നിര്‍മ്മിച്ച ശ്രീ രാമന്‍ എന്നാ ഭഗവാന്റെ ജീവിതം ആണ് അത് ...ഹിന്ദുവോ മുല്സിമോ ക്രിസ്ത്യനോ ആകട്ടെ ..അവരുടെ എല്ലാം പൂര്‍വികന്‍ ഹിന്ദു ആയിരുന്നു എന്നും ഭഗവാന്‍ ശ്രീരാമനെ ഭാജിച്ചിരുനന്വര്‍ ആയിരുന്നു എന്നും അറിയുക ..രാമന്‍ ഓരോ ഭാരതീയന്റെയും രക്തത്തില്‍ ജീവിക്കുന്നു ....അതരിയുക .. കംമുനിസ്ടുകാര്‍ ...നിങ്ങള്‍ അമ്പലം നശിപ്പിക്കാന്‍ പണ്ട് പറഞ്ഞപ്പോള്‍ കുറെ അമ്പലം നശിപ്പിക്കാന്‍ പറ്റി കാണും പക്ഷെ അതോടുകൂടി നിങ്ങളും ജന ഹൃദയങ്ങളില്‍ നിന്ന് പോയി എന്ന് നിങ്ങള്‍ എന്ന് മനസ്സിലാക്കുക ...? കാരണം ചെഗുവേരയോ മാക്സോ എന്ഘലസോ അല്ല ഭാരതീയന്റെ മനസ്സില്‍ ജീവിക്കുന്നത് ..അത് അഴിമതി ഇല്ലാത്ത ആധികാ മോഹം ഇല്ലാത്ത ...സ്വന്തം പിതാവിന്റെ വാക്കിനു വില നല്‍കി അധികാരം ഒരു രാത്രിയില്‍ വിട്റെരിഞ്ഞ കാട്ടിലേക്ക് പോയ ഭഗവാന്‍ ശ്രീരാമന്‍ ആണ് ഭാരതീയന്റെ മനസ്സില്‍ ജീവിക്കുന്നത് ...അങ്ങനെ ഉള്ള രാമനെ നിങ്ങള്ക്ക് പറിച്ചെറിയാന്‍ പറ്റുമോ ..? ഉത്തരം ഇല്ല എന്നതാണ് ...അത് കൊണ്ട് തന്നെ ആണ് ആ തൊണ്ണൂറു വയസ്സായ മുത്തശ്ശി തന്റെ പത്തു വയസ്സിലും ഈ തൊണ്ണൂറു വയസ്സിലും രാമയണം വായിക്കുന്നത് ..കാരണം രാമായണം കാല ദേശങ്ങള്‍ക്കു അതീതം ആണ് ..അത് ഒരു മാനിഫെസ്റൊക്കും തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം ആണ്..പകരം രാമായണ വായന തകര്‍ക്കാന്‍ ശ്രമിക്കുന്ന ആ മാനി ഫെസ്ടോ തകരുന്നത് ആണ് നമ്മള്‍ കാണുന്നത്കാ ഓരോ ദിവസം ...അതരിയുക ...അത് കൊണ്ട് രാമായണത്തെ അവഹെളിച്ച്ച പാപം തിരുത്തുക ...അങ്ങനെ തുടങ്ങുക പുതിയ കമ്മ്യൂണിസം.

സി പി എം മുഖ പത്രം ആയ ദേശാഭിമാനിയുടെ കപട മതേതര മുഖം മൂടി അഴിഞ്ഞു വീഴുന്നു ..രാമായണ മാസത്തെ വിമര്ശ്ശിച്ച്ച ലെഖനം എഴുതുമ്പോള്‍ തന്നെ ദേശാഭിമാനി തന്നെ റംസാന്‍ മാസത്തില്‍ ആ മാസം തന്നെ പച്ച കളര്‍ ഇട്ടു ഡേറ്റ് ഉള്ള കലന്ടെര്‍ ഇറക്കുന്നു ...ഇതാണോ ഇവര്‍ പറയുന്ന മതേതരം ...ഇത് കപടത ആണ് ...ഓരോ ഹിന്ദു സഖാവും ചിന്തിക്കുക..
Related Posts Plugin for WordPress, Blogger...